Union Education Minister Dharmendra Pradhan has resigned, taking responsibility for alleged examination irregularities and paper leaks following weeks of nationwide protests and mounting political pressure.
National News
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എഥനോള്‍ ചേർത്ത പെട്രോളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിച്ച് ഇറക്കുമതി കുറയ്ക്കാനുള്ള നീക്കം രാജ്യം നടത്തുന്നതിനിടെയാണ് എക്സൈസ് നികുതിയില്‍ ഇളവ് വരുത്തിയിരിക്കുന്നത്.
ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ ചുമതല വിജയ് ആണ് നിർവഹിക്കുക
ഇതോടെ പ്രതിപക്ഷ സഖ്യം ആറു സംസ്ഥാനങ്ങളിലായി ചുരുങ്ങി. നിലവില്‍ ജമ്മു കശ്മിർ, ഹിമാചല്‍ പ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, കർണാടക, കേരളം എന്നിവയാണ് പ്രതിപക്ഷ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങള്‍.
കൊളത്തൂരില്‍ എംകെ സ്റ്റാലിന്‍ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ 700 വോട്ടിനാണ് സ്റ്റാലിന്‍ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയില്‍ ടിവികെ തരംഗമാണ് ഉള്ളത്. തിരുച്ചി ഈസ്റ്റില്‍ വിജയ്ക്കാണ് നിലവില്‍ ലീഡ്. 1600 വോട്ടിലാണ് ലീഡ് ചെയ്യുന്നത്.
സ്കൂള്‍ നമ്പർ, റോൾ നമ്പർ,അഡ്മിറ്റ് കാർഡ് ഐഡി, ജനന തീയതി, സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കി ലോഗിൻ ചെയ്താല്‍ സ്കോർ കാർഡ് ലഭ്യമാകും.
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചുവരുന്നതിനാല്‍ എണ്ണ വിപണന കമ്പനികള്‍ ഭീമമായ നഷ്ടം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ സാധാരണ പെട്രോളിന് 111.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി. എന്നാല്‍ ഡീസല്‍ വിലയിലാണ് ഞെട്ടിപ്പിക്കുന്ന വര്‍ധനവുണ്ടായത്. ലിറ്ററിന് 25.01 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചതോടെ ഡീസല്‍ വില 123.52 രൂപയിലെത്തി. പ്രീമിയം ഡീസലിന് ഇപ്പോള്‍ 133.52 രൂപയാണ് നല്‍കേണ്ടത്.
അടുത്തിടെ പശ്ചിമേഷ്യന്‍ യുദ്ധവും ഇന്ത്യയുടെ എണ്ണലഭ്യതയുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് ചര്‍ച്ചയില്‍ മോദി 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോളിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. എഥനോള്‍ കലര്‍ത്തുന്നത് വഴി എണ്ണ ഇറക്കുമതിയില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ രാജ്യത്തിന് സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഒളിവിലായിരുന്ന ജലാലുദ്ദീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിനെത്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ ലഖ്നൗ ജില്ലാ ജയിലിലേക്ക് മാറ്റി.