National News

ഇന്ത്യയുടെ മൂന്നു സൈനിക ശക്തികൾ ഒന്നിച്ച ആക്രമണം. പാക്കിസ്ഥാന്റെ മിസൈലുകൾക്ക് എത്തിനോക്കാൻ പോലും കഴിയാതെ മിന്നൽ സ്ട്രൈക്ക്. ഓപ്പറേഷൻ സിന്ധൂർ

ഇന്ത്യയുടെ മൂന്നു സൈനിക ശക്തികൾ ഒന്നിച്ച ആക്രമണം. പാക്കിസ്ഥാന്റെ മിസൈലുകൾക്ക് എത്തിനോക്കാൻ പോലും കഴിയാതെ മിന്നൽ സ്ട്രൈക്ക്. ഓപ്പറേഷൻ സിന്ധൂർ

ബഹവല്‍പുരിലെ ജയ്ശെ മുഹമ്മദ് കേന്ദ്രം, മുരിദ്കെയിലെ ലശ്കറെ ത്വയ്യിബ കേന്ദ്രം എന്നിവ ഇന്ത്യൻ സേനയുടെ സർജിക്കല്‍ സ്ട്രൈക്കില്‍ തകർത്തു. സേന വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പാക്കിസ്ഥാന്റെ മർമ്മത്തിൽ ഇന്ത്യയുടെ വെടിക്കെട്ട് :രാജ്യം അതീവ ജാഗ്രതയിൽ

പാക്കിസ്ഥാന്റെ മർമ്മത്തിൽ ഇന്ത്യയുടെ വെടിക്കെട്ട് :രാജ്യം അതീവ ജാഗ്രതയിൽ

കൂടുതല്‍ കേന്ദ്ര സേനയെ ദില്ലിയില്‍ വിന്യസിച്ചു. ദില്ലിയിലെ ലാല്‍ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കേരളത്തിലുള്ള പാക് പൗരന്മാര്‍ 29ന് മുന്പ് മടങ്ങണമെന്നു നിര്‍ദേശം

കേരളത്തിലുള്ള പാക് പൗരന്മാര്‍ 29ന് മുന്പ് മടങ്ങണമെന്നു നിര്‍ദേശം

കേരളത്തിലുള്ള 102 പാക്കിസ്ഥാൻ പൗരന്മാരും ഈ മാസം 29-നുള്ളില്‍ മടങ്ങണം. ചികിത്സ തേടി കേരളത്തിലെത്തിയ പാക് സ്വദേശികള്‍ക്ക് ഉള്‍പ്പെടെ നിർദേശം കൈമാറി. വിദ്യാർഥി വിസയും മെഡിക്കല്‍ വിസയും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പാക് പൗരന്മാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ, അതിര്‍ത്തി അടച്ചു, നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; ശക്തമായ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ

പാക് പൗരന്മാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ, അതിര്‍ത്തി അടച്ചു, നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; ശക്തമായ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ

Big Action Against Pakistan: നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരുടെയും വിസ റദ്ദാക്കിയതുൾപ്പെടെയുള്ള തീരുമാനങ്ങളാണ് പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ സമിതി യോ​ഗത്തിലെടുത്തത്.

പാക്കിസ്ഥാനെ ഏത് നിമിഷവും ഇന്ത്യ ആക്രമിക്കും, കനത്ത തിരിച്ചടിക്ക് തയ്യാറായി സൈന്യം

പാക്കിസ്ഥാനെ ഏത് നിമിഷവും ഇന്ത്യ ആക്രമിക്കും, കനത്ത തിരിച്ചടിക്ക് തയ്യാറായി സൈന്യം

പാക്കിസ്ഥാന്‍ സൈനിക നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ നടന്ന കൂട്ടക്കുരുതിയായാണ് ഈ ആക്രമണത്തെ ഇന്ത്യ നോക്കി കാണുന്നത്. ഇതു സംബന്ധമായ കൃത്യമായ വിവരങ്ങള്‍ ഇതിനകം തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അക്രമി സംഘത്തില്‍ ഏഴംഗങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചന. ഒരോരുത്തരെയും മാറ്റി നിർത്തി അവരുടെ മതം ചോദിച്ച ശേഷമാണ് വെടിവെച്ച്‌ കൊന്നിരിക്കുന്നത്.

കശ്മീരിലെ പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഭീകരാക്രമണം മൃഗീയമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു. സംഭവത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അപലപിച്ചു.